വിസ്ഫോടനകരമായ നിരീക്ഷണ ക്യാമറകളുടെ വളർച്ചയും ബിഗ് ഡാറ്റയുടെ പങ്കാളിത്തവും നമ്മെ ഒരു നിരീക്ഷണ-നിരീക്ഷിത സമൂഹമായി മാറ്റിയിരിക്കുന്നു

ദൈവിക ഉൻമാദം യുക്തിയുടെ ലോകത്ത് നിന്നുമുള്ള വിമോചനവും മനുഷ്യന് സ്വയം എത്തിപ്പിടിക്കാൻ സാധിക്കാത്ത ദൈവിക യാഥാർത്ഥ്യത്തിലേക്കുള്ള പ്രവേശനവുമാണ്

ചടുലത എന്നത് രവിശങ്കറിന്റെ സ്വാഭാവികതയായിരുന്നു. ഇന്ത്യൻ സംഗീതത്തെ ആ ചടുലത പുതിയ സ്വപ്നങ്ങൾ കാണാൻ ഉത്തേജിപ്പിച്ചു

ചുമ്മാ വീട്ടിലിരിക്കാൻ പറ്റിയ കാലം. എന്നാൽ പണിയെടുത്ത് കണ്ടീഷൻ ചെയ്യപ്പെട്ട നമ്മൾ ഒരു സുവർണകാലത്തെ കർമ പദ്ധതികൾ കൊണ്ട് നിറച്ചു നശിപ്പിക്കുകയാണ്

പ്രപഞ്ചവുമായി കൃതജ്ഞതയും, അനുകമ്പയും, കരുതലും പുലർത്തി ഗാഢമായ ബന്ധം നിലനിർത്തുന്ന ഒരു അവസ്ഥയും, ബോധ്യവുമാണ് മനുഷ്യനായിത്തീരല്‍

‘ഉപയോഗ’ കേന്ദ്രീകൃതമായ മനുഷ്യന്റെ മൃഗങ്ങളോടുള്ള സമീപനത്തെക്കുറിച്ച് മൃഗങ്ങളുടെ കാഴ്ച്ചപ്പാടുകളും പരാതികളും എന്തെല്ലാമായിരിക്കും എന്ന അന്വേഷണം

നാമെല്ലാവരും സഹോദരന്മാർ’ എന്ന പാരമ്പര്യത്തെ കായീനും ഹാബേലും പോലെയുള്ള സഹോദരന്മാരായി വ്യാഖ്യാനിച്ചത് ആരെല്ലാമായിരിക്കാം?

‘ഈ സമയത്ത് പ്രേതങ്ങൾ മാത്രമേ നഗരത്തൽ ബാക്കി കാണൂ’. എന്നെ ബോട്ടിലേക്ക് എത്തിക്കാൻ കടവിൽ കാത്തുനിന്ന കടത്തുകാരൻ പിന്നീട് പറഞ്ഞാണ് ഞാൻ കാര്യമറിയുന്നത്.

എന്താണ് ശരിക്കും ചോദ്യങ്ങൾ? അവ ചോദ്യങ്ങളോടൊപ്പം ഉത്തരങ്ങളെക്കൂടി ഉദരത്തിൽ പേറുന്നവ ആയിരിക്കില്ല എന്ന് ബെർഗ്സൺ പറയും. നമ്മുടെ അക്കാദമിക് തത്വചിന്തക്കിത്തരം വേവലാതികളൊന്നുമില്ല.

രാഷ്ട്രീയ ചിന്തകർ എങ്ങിനെയാണ് ഹിംസയുടെ കാര്യത്തിൽ വ്യത്യസ്തമായ നിലപാടുകളിൽ എത്തിച്ചേരുന്നത്‌? ഗാന്ധിയുടെ നിലപാട് ഫാനോണിന്റേതിൽ നിന്ന് വ്യത്യസ്തമാകുന്നത് എന്തുകൊണ്ടാണ്?

ഭാഷ അപൂർണമാണ് എന്നല്ല, അത് അസമർത്ഥമാണ്. ഈ തിരിച്ചറിവാണ് തൽക്ഷണതയുടെ രാഷ്ട്രീയം. അത് തുടങ്ങുന്നത് നീ ഇന്ന് മാത്രമായി ചൂടുന്ന പൂവിന്റെ പേരില്ലായ്മയിലാണ്.