Category

Fiction

Category

കരിഞ്ഞ മരക്കൂട്ടങ്ങൾ അവ്യക്തമായും അനന്തമായും കാണപ്പെട്ടു. അയാളുടെ ചിന്തകളെ കാടിനു നടുവിലെ ഒഴിഞ്ഞ പറമ്പു പോലെ ഇരുട്ട് വരിഞ്ഞുമുറുക്കി

കമ്മീഷൻ ചുമതല ആരംഭിച്ചു. എല്ലാ വൈകുന്നേരവും റിപ്പോർട്ട് ഹെഡ് ക്വാർട്ടേഴ്സിലേക്ക് കൈമാറി. ‘ഇത്രയും പുസ്തകങ്ങൾ പരിശോധിച്ചു. ഇത്രയും പുസ്തകങ്ങൾ കണ്ടുകെട്ടി’.

പൊതുമെത്ത പോലെയുള്ള കഥകളിൽ പ്രകടമാകുന്നത് യുദ്ധ, യുദ്ധാനന്തര കാലത്തെ മനുഷ്യ വികാരങ്ങളുടെ നിസ്സംഗതയാണ്. ‘ഞണ്ടു നിറച്ച കപ്പലി’ൽ ആ യുദ്ധ പശ്ചാത്തലം പ്രത്യക്ഷപ്പെടുന്നത് ശാരീരികമായിട്ടു കൂടെയാണ്

കുട്ടികൾ വാതിലുകളും ജനലുകളും ഭദ്രമായടച്ച് സ്വീകരണമുറിയിലെ ബൾബിന്റെ ചില്ല് തകർത്തു. തകർന്ന ബൾബിനകത്തുനിന്ന് ജലംകണക്കെ തണുപ്പാർന്ന പൊൻപ്രഭാ പ്രവാഹം പുറത്തേക്കു പൊട്ടിയൊഴുകാൻ തുടങ്ങി.

കുറ്റം ഒരു ബോധമായിത്തീരുന്നത് എങ്ങനെയാണ്. കുറ്റബോധം എന്നത് വെറും ഒരു പ്രയോഗമാണോ. എല്ലാ ബോധങ്ങളും തന്നെ ഒരു കുറ്റമോ, കുറ്റകൃത്യമോ ആണോ. കൃത്യത്തിന് എത്രമാത്രം ബോധത്തെ പോറാൻ പറ്റും. കൃത്യം എത്രമാത്രം കൃത്യമാണ്.

തനിക്ക് തോന്നിയവരെ തിരഞ്ഞുപിടിച്ച് കൊല്ലാനല്ല, ഒരു വിഭാഗം ജനങ്ങളെ കൊല്ലാനാണ് താൻ ഏൽപ്പിക്കപ്പെട്ടിരിക്കുന്നത് എന്ന വസ്തുത അവരവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

മൂന്നുതവണ ഞങ്ങൾ അതിർത്തി മറികടക്കാൻ ശ്രമിച്ചിട്ടുണ്ട്. ഓരോ തവണയും അവർ ഞങ്ങളെ തിരിച്ചയച്ചു. ഫ്രാൻസിലെത്തിയാൽ കാണുന്ന കിടക്കയിൽ കയറി നാൽപത്തിയെട്ട് മണിക്കൂർ അവസാനിക്കും വരെ തുടർച്ചയായി ഉറങ്ങണം

ഒരു ദിവസം സത്യസന്ധനായ ഒരു മനുഷ്യൻ ആ രാജ്യത്ത് പ്രത്യക്ഷപ്പെട്ടു. രാത്രിയിൽ പെട്ടിയും വിളക്കുമെടുത്ത് മോഷ്ടിക്കാൻ പുറത്തിറങ്ങുന്നതിനു പകരം അയാൾ വീടിനകത്തു തന്നെ കുത്തിയിരുന്നു

വെള്ളമടിച്ചുറങ്ങിയ എല്ലാവരും ആ വെടിയൊച്ച കേട്ടു ഞെട്ടിയുണർന്നു. ബോധം വന്ന രാജാവ് മുറിയിലേക്ക് ഓടിയെത്തി. അവർ, നിലംപരിശായ കൊലപാതകിയേയും രാജകുമാരിയേയും നോക്കി നിൽക്കുക മാത്രം ചെയ്തു.

തൃപ്തനുമാണ്. ദിനേന വാങ്ങിക്കൂട്ടുന്ന പുകയിലയേക്കാൾ വില, അവൾക്കയാൾ കൽപ്പിക്കുന്നുണ്ടെന്ന് പറയാൻ അർമാണ്ടക്കൊരു നിർവ്വാഹവുമുണ്ടായിരുന്നില്ല.

രാത്രി ആയാൽ ഞാൻ പതുക്കെ ഓൾഡ് സിറ്റിയിലേക്ക് ഓട്ടോ പിടിക്കും. അവിടെ ഉള്ള ഇടുങ്ങിയ ഗല്ലികളിലൂടെയുള്ള നടത്തത്തിൽ ചുറ്റുമുള്ള വീടുകൾ എന്നെ വന്ന് മൂടുന്നതായി അനുഭവപ്പെടും

മൂന്നു വശത്തും മൂന്നു കാറുകൾ. ഞാൻ നൈലോൺ കുടയുമായി നടുക്ക്. മൂന്നു പേരും ശറപറാ ഹോൺ മുഴക്കുന്നുണ്ട്. ജനം ഭയചകിതരായി വൃക്ഷങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്നു.

ചെറിയ കുട്ടികൾക്ക് ആണെന്നോ പെണ്ണെന്നോ ഇല്ലല്ലോ. കുട്ടി, അത്രമാത്രം. അങ്ങനെയാണവൾ മരീചികയേ പരിചയപ്പെടുന്നത്. അവളത് ഖാളിയാരുടെ കറാമത്താണെന്ന് മനസ്സിലാക്കി